നൂറുക്കണക്കിന് ആളുകൾ കുളിക്കാനും, അലക്കാനും ആശ്രയിക്കുന്ന തോടിൻ്റെ ഇരുവശങ്ങളിലായി ആളുകൾ കുടിക്കാനായി ഉപയോഗിക്കുന്ന പൊതുകിണറുകൾ അടക്കം നിരവധി കിണറുകളുമുണ്ട്.
അതിനാൽ തന്നെ കുടിവെള്ളം മുട്ടിക്കുന്ന രീതിയിലുള്ള പ്രവൃത്തി അനുവധിക്കില്ലെന്നും പരിഹാരം കാണുന്നത് വരെ സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കി ല്ലെന്നും നാട്ടുകാർ പറഞ്ഞു.
ജനങ്ങൾ കൂടുതൽ സംഘടിച്ച് എത്തിയപ്പോൾ പോലീസ് സ്ഥലത്തെത്തി ശാന്തരാക്കി.