ആഞ്ഞിലമൂട്ടിൽ ബാബു, പുളിമൂട്ടിൽ ജോണി എന്നിവർക്കും പരുക്കേറ്റു.
മാത്യുവിൻ്റെ വീടിന് മുൻവശത്ത് സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ടിപ്പർ ലോറി തട്ടി നിയന്ത്രണം വിട്ട തടി കയറ്റിയ പിക്കപ്പ് ഇവരുടെ ദേഹത്തേക്ക് മറിഞ്ഞ്.
മാത്യു സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടിരുന്നു. പിക്കപ്പ് മറിയുന്നതിനു മുമ്പ് മാത്യുവിൻ്റെ ദേഹത്ത് തട്ടിയതായി പറയുന്നുണ്ട്