സംഭവം ആത്മഹത്യയെന്നാണ് ആകാശ് ബൈജൂസ് നീറ്റ് കോച്ചിംഗ് സെന്‍റർ അധികൃതർ വിശദീകരിച്ചത്. എന്നാൽ ജൂലൈ 14-ന് രാത്രിയിലും വീട്ടിലേക്ക് വിളിച്ച് സന്തോഷത്തോടെ സംസാരിച്ച മകൾ ആത്മഹത്യ ചെയ്യില്ലെന്ന് മാതാപിതാക്കൾ പറയുന്നു. കേസ് നൽകാതിരിക്കാൻ ബൈജൂസ് കോച്ചിംഗ് സെന്‍റർ അധികൃതർ പണം വാഗ്ദാനം ചെയ്തെന്നും ഹർജിയിൽ മാതാപിതാക്കൾ ആരോപിച്ചിട്ടുണ്ട്.