കൊടുവള്ളി: വെണ്ണക്കാട് വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് തകർക്കുകയും, ബസ്സിനും, പെട്രോൾ പമ്പിനും നേരെ സ്ഫോടകവസ്തു എറിയുകയും ചെയ്ത സംഭവത്തിൽ പിടിയിലായ കുപ്രസിദ്ധ ഗുണ്ട ആട് ഷമീറുമായി പോലീസ് തെളിവെടുപ്പ് നടത്തി,
കൊടുവള്ളി വെണ്ണക്കാട്ടെ പെട്രോൾ പമ്പിലും, മടവൂർ മുക്കിലും, ചോലൂരിലും എത്തിച്ച് തെളിവെടുത്തു.
മൂന്നു ദിവസത്തേക്കാണ് ഷമീറിനെ പോലീച്ച് കസ്റ്റഡിയിൽ വിട്ടത്.
ദേഹത്ത് മർദ്ദനമേറ്റതിനാൽ ഒന്നര മാസത്തിന് ശേഷമാണ് തെളിവെടുപ്പിനായി എത്തിച്ചത്.